Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Chicago

America

ഷിക്കാഗോ സെന്റ് മേരീസിൽ നഴ്സസ് ദിനം ആചരിച്ചു

ഷിക്കാഗോ: അന്താരാഷ്ട്ര നഴ്സസ് ദിനത്തോടനുബന്ധിച്ച് മോർട്ടൻ ഗ്രോവ് സെന്‍റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ ഞായറാഴ്ച നഴ്സസ് ദിനം വിപുലമായി ആചരിച്ചു.

അന്നേദിവസം നടന്ന എല്ലാ വിശുദ്ധ കുർബാനകൾക്കും ശേഷം നഴ്‌സ്‌മാർക്കായി പ്രത്യേകം ആശീർവാദ പ്രാർഥന, തൈലാഭിഷേകം, എന്നിവ നടത്തി. പങ്കെടുത്ത ഏവർക്കും ഇടവകയുടെ ഉപഹാരം നൽകി.

വികാരി ഫാ. സിജു മുടക്കോടിൽ, അസിസ്റ്റന്‍റ് വികാരി അനീഷ് മാവേലിപുത്തെൻപുരയിൽ എന്നിവർ രാവിലെ 8.15നും 10നും, വൈകുന്നേരം 5.30നും നടന്ന വിശുദ്ധ കുർബാനകൾക്കും പ്രത്യേക പ്രാർഥനകൾക്കും കാർമ്മികരായിരുന്നു.

നമ്മുടെ സമൂഹത്തിൽ നഴ്‌സുമാർ ചെലുത്ത സ്വാധീനം സിജു അച്ഛൻ ഊന്നിപ്പറയുകയും അവരുടെ ദൈവികമായ ഈ ശുഷ്രൂഷക്ക് നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

പരിപാടികളുടെ ക്രമീകരണങ്ങൾക്ക് നഴ്സസ് മിനിസ്ട്രി കോഓർഡിനേറ്റർസായ ലിസി മുല്ലപ്പള്ളി, സാലി കിഴക്കേക്കുറ്റ്, ഷേർളി തോട്ടുങ്കൽ, മാത്യു ജോസ് മങ്ങാട്ട് എന്നിവരോടൊപ്പം ഇടവകയുടെ കൈക്കാരന്മാരായ സേവ്യർ നടുപ്പറമ്പിൽ, സണ്ണി കണ്ണാല, ജോബി പോളക്കൽ, മജോ കുന്നശേരി, ഫെലിക്സ് പാലകൻ എന്നിവരും നേതൃത്വം നൽകി.

NRI

ഷിക്കാഗോ സെന്‍റ് മേരീസിൽ പുരുഷ, വനിതാ മിനിസ്ട്രി ഭാരവാഹികളെ തെരഞ്ഞെടുത്തു

ഷിക്കാഗോ: മോർട്ടൻ ഗ്രോവ് സെന്‍റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തിലെ 2026-27 വർഷത്തേക്കുള്ള പുരുഷ വനിതാ മിനിസ്ട്രിയുടെ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഫെബ്രുവരി 22 ഞായറാഴ്ച കുർബാനക്ക്ശേഷം ചേർന്ന യോഗത്തിൽ വികാരി ഫാ. സിജു മുടക്കോടിൽ, അസിസ്റ്റന്‍റ് വികാരി ഫാ. അനീഷ് മാവേലിപുത്തൻപുരയിൽഎന്നിവർ പങ്കെടുത്തു.

പുതിയ മെൻസ് മിനിസ്ട്രി കോർഡിനേറ്റേഴ്സ് ആയി അലക്സ് മുല്ലപ്പള്ളി, ഫിലിപ്പ് പുത്തൻപുരയിൽ, ബിജു ജെയിംസ് പൂത്തറ എന്നിവരെ തെരഞ്ഞെടുത്തു. ജയ കുളങ്ങര, ലിസി മുല്ലപ്പള്ളി, റെജിമോൾ സിറിയക് വല്ലൂർ എന്നിവരാണ് പുതിയ വിമൻസ് മിനിസ്ട്രി കോർഡിനേറ്റേഴ്സ്.

കഴിഞ്ഞ രണ്ടുവർഷക്കാലം മെൻസ് മിനിസ്ട്രിയും വിമൻസ് മിനിസ്ട്രിയും നടത്തിയ പ്രവർത്തനങ്ങളെയും അതിനു നേതൃത്വം നൽകിയ കോർഡിനേറ്റേഴ്സിനെയും ഫാ. സിജു മുടക്കോടിൽ അഭിനന്ദിച്ചു.‌

2025ൽ മെൻസ് മിനിസ്ട്രിയുടേയും നേതൃത്വത്തിൽ നടത്തിയ ഇടവക തിരുനാളുകളിൽ നിന്നും മിച്ചം വന്ന തുക കൊണ്ട് നിരവധി ഭവനങ്ങൾ നാട്ടിൽ നിർമ്മിക്കുന്നതിനും ചികിത്സ സഹായം, വിദ്യാഭാസ സഹായം എന്നിവ നൽകുന്നതിനും സാധിച്ചു. സിബി കൈതക്കത്തൊട്ടിയിൽ, സ്റ്റീഫൻ ചൊള്ളമ്പേൽ, ജോണിക്കുട്ടി പിള്ളവീട്ടിൽ എന്നിവർ മെൻസ് മിനിസ്ട്രിക്കും ബിനു എടകര, റീന പണയപറമ്പിൽ, ഡോളി ഇല്ലിക്കൽ എന്നിവർ വിമൻസ് മിനിസ്ട്രിക്കും കഴിഞ്ഞ വർഷങ്ങളിൽ നേതൃത്വം നൽകി. പുതുതായി സ്ഥാനം ഏറ്റെടുത്ത കോർഡിനേറ്റർസ് തങ്ങളുടെ മറുപടി പ്രസംഗത്തിൽ തുടർന്നുള്ള പ്രവർത്തനങ്ങൾക്ക് ഏവരുടെയും സഹകരണം അഭ്യർത്ഥിച്ചു.

ഈ യോഗത്തിനു കൈക്കാരന്മാരായ സേവ്യർ നടുപറമ്പിൽ, ജോബി പോളക്കൽ, മജോ കുന്നശ്ശേരി, ഫെലിക്സ് പാലകൻ, എന്നിവരും പോൾസൺ കുളങ്ങര, സ്റ്റീഫൻ ചൊള്ളമ്പേൽ, റോയി ചേലമലയിൽ എന്നിവരും നേതൃത്വം നൽകി.

NRI

ഷിക്കാഗോയിൽ കനത്ത മഞ്ഞുവീഴ്ച; ജാഗ്രതാ നിർദേശം

ഷിക്കാഗോ: ഷിക്കാഗോ ഉൾപ്പെടെയുള്ള മേഖലകളിൽ ചൊവ്വാഴ്ച രാത്രി മുതൽ ബുധനാഴ്ച വരെ ശക്തമായ മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇതിനു പിന്നാലെ മേഖലയിൽ അതിശൈത്യം അനുഭവപ്പെടുമെന്നും മുന്നറിയിപ്പുണ്ട്.

ചൊവ്വാഴ്ച രാത്രി 10 മുതൽ ബുധനാഴ്ച രാവിലെ എട്ട് വരെ കുക്ക്, ഡ്യുപേജ്, ലേക്ക് തുടങ്ങിയ കൗണ്ടികളിൽ വിന്‍റർ വെതർ അഡ്വൈസറി പുറപ്പെടുവിച്ചു. വടക്കൻ സബർബുകളിൽ നാല് ഇഞ്ചിലധികം മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുണ്ട്. ഇന്‍റർസ്റ്റേറ്റ് 88, 290 പാതകൾക്ക് വടക്ക് ഭാഗത്തായിരിക്കും കൂടുതൽ മഞ്ഞ് വീഴുക. തെക്കൻ മേഖലകളിൽ രണ്ട് ഇഞ്ചിൽ താഴെയാകാനാണ് സാധ്യത.

ബുധനാഴ്ച രാവിലെ ജോലിക്ക് പോകുന്നവരെ മഞ്ഞുവീഴ്ച സാരമായി ബാധിച്ചേക്കാം. കാഴ്ചപരിധി കുറയുന്നതിനും റോഡുകളിൽ വഴുക്കലുണ്ടാകാനും സാധ്യതയുള്ളതിനാൽ ഡ്രൈവർമാർ ജാഗ്രത പാലിക്കണം. ബുധനാഴ്ച വൈകുന്നേരത്തോടെ ആർട്ടിക് ശീതകാറ്റ് എത്തുന്നതോടെ താപനില കുത്തനെ താഴാൻ തുടങ്ങും.

വ്യാഴാഴ്ച താപനില 20 ഡിഗ്രി ഫാരൻഹീറ്റിലേക്ക് താഴും. ഇക്കുറി ഏറ്റവും കുറഞ്ഞ താപനില വെള്ളിയാഴ്ചയായിരിക്കും അനുഭവപ്പെടുക. കാറ്റിന്‍റെ വേഗത കൂടി കണക്കിലെടുക്കുമ്പോൾ തണുപ്പ് മൈനസ് 35 ഡിഗ്രി വരെ അനുഭവപ്പെട്ടേക്കാം.

തണുപ്പിനെ പ്രതിരോധിക്കാൻ ഷിക്കാഗോ നഗരത്തിലും പരിസര പ്രദേശങ്ങളിലും വാമിംഗ് സെന്‍ററുകൾ തുറന്നിട്ടുണ്ട്. ഈ മാസാവസാനം വരെ ശരാശരിയിലും താഴെയുള്ള കുറഞ്ഞ താപനില തുടരാനാണ് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷകൻ ലാറി മൗറി അറിയിച്ചു.

NRI

"മൈ സെയിന്‍റ്, മൈ ഹീറോ' വീഡിയോ മത്സര വിജയികൾ

ഷിക്കാഗോ: വടക്കേ അമേരിക്കയിലെ ക്‌നാനായ കാത്തലിക് റീജിയണിലെ ഹോളി ചൈൽഡ് ഹുഡ് മിനിസ്റ്റിയുടെ (തിരുബാല സഖ്യം) ആഭിമുഖ്യത്തിൽ നടത്തിയ "മൈ സെയിന്‍റ്, മൈ ഹീറോ' വീഡിയോ മത്സരത്തിന്‍റെ വിജയികളെ പ്രഖ്യാപിച്ചു.

സയൻ മനു ചാക്കോ അരയന്താനത്ത് (ന്യൂയോർക്ക് റോക്ക്‌ലാൻഡ് സെന്‍റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവക) ഒന്നാം സ്ഥാനവും അന്ന മരിയ മെൽബിൻ വെള്ളരിമറ്റത്തിൽ (ഫ്ലോറിഡ ടാമ്പ സേക്രഡ്‌ ഹാർട്ട് ക്‌നാനായ കത്തോലിക്കാ ഫൊറോന ഇടവക) രണ്ടാം സ്ഥാനവും മിലാ മാത്യു പാണപറമ്പിൽ (ന്യൂയോർക്ക് റോക്ക്‌ലാൻഡ് സെന്‍റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവക) മൂന്നാം സ്ഥാനവും നേടി.

ജനപ്രീയ വിഡിയോയ്ക്കുള്ള സമ്മാനം ഡെൻസിൽ എബ്രഹാം പുളിയലക്കുന്നേൽ (ന്യൂയോർക്ക് റോക്ക‌‌്ൻഡ് സെന്‍റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവക), നഥാനിയേൽ ജിബിൻ കാരുളിൽ (ഡാളസ് ക്രൈസ്റ്റ് ദി കിംഗ് ക്‌നാനായ കത്തോലിക്കാ ഇടവക) എന്നിവർ നേടി.

 

NRI

മിഷൻ ദേവാലയ നിർമാണ പദ്ധതിയുമായി അമേരിക്കയിലെ മിഷൻ ലീഗ്

ഷിക്കാഗോ: ഇന്ത്യയിലെ ഷംസാബാദ് രൂപതയിലെ ഒരു മിഷൻ പ്രദേശത്ത് പുതിയ ദേവാലയം നിർമിക്കുന്ന പദ്ധതിയുമായി ഷിക്കാഗോ രൂപതയിലെ ചെറുപുഷ്പ മിഷൻ ലീഗ് (സിഎംഎൽ). ഷിക്കാഗോ സെന്‍റ് തോമസ് സീറോമലബാർ രൂപതയുടെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്.

രൂപതയിലെ എല്ലാ സിഎംഎൽ യൂണിറ്റുകളിൽ നിന്നുമുള്ള കുട്ടികൾ, സംഭാവനകളുടെയും പ്രാർഥനകളുടെയും മുഖേന ഈ പദ്ധതിയിൽ പങ്കാളികളാകും. ഈ പദ്ധതിയുടെ ഫണ്ട് ശേഖരണ ഉദ്ഘാടനം ബിഷപ് ജോയ് അലപ്പാട്ടും മിഷൻ ലീഗ് രൂപത നേതാക്കളും ചേർന്ന് നടത്തി.

ടെക്സസ് സംസ്ഥാനത്തുള്ള പെർലാൻഡിലെ സെന്‍റ് മേരീസ് സീറോമലബാർ കത്തോലിക്കാ പള്ളി, ഹൂസ്റ്റൺ സെന്‍റ് ജോസഫ് സീറോമലബാർ കത്തോലിക്കാ ഫൊറോനാ പള്ളി, ഗാർലൻഡിലെ സെന്‍റ് തോമസ് സീറോമലബാർ കത്തോലിക്കാ ഫൊറോനാ പള്ളി എന്നിവിടങ്ങളിലെ സിഎംഎൽ യൂണിറ്റുകൾ ആദ്യ സംഭാവനകൾ നൽകി.

ഫാ. ജോർജ് ഡാനവേലിൽ (ഡയറക്ടർ), സിജോയ് സിറിയക്ക് പറപ്പള്ളിൽ (പ്രസിഡന്‍റ്), ടിസൺ തോമസ് (ജനറൽ സെക്രട്ടറി), സിസ്റ്റർ അഗ്‌നസ് മരിയ എംഎസ്എംഐ (ജോയിന്‍റ് ഡയറക്ടർ) എന്നിവരുടെ നേതൃത്വത്തിലുള്ള സിഎംഎൽ രൂപതാ എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് ഈ പദ്ധതി ഏകോപിപ്പിക്കുന്നത്.

NRI

ഷിക്കാഗോ സെന്‍റ് മേരീസ് ദേവാലയത്തിലെ ഹോളി ചെൽഡ്ഹുഡ് മിനിസ്‌ട്രിയു‌ടെ ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു

ഷിക്കാഗോ: സെന്‍റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തിലെ ഹോളി ചെൽഡ്ഹുഡ് മിനിസ്‌ട്രിയു‌ടെ ആഭിമുഖ്യത്തിൽ ക്രിസ്മസ് ആഘോഷം വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു.

120 ഓളം കുട്ടികൾ പങ്കെടുത്ത പരിപാടികൾ സാന്തയുടെ വരവോടെ സജീവമായി. വികാരി ഫാ. സിജു മുടക്കോടിയുടെയും അസിസ്റ്റന്‍റ് വികാരി ഫാ. അനീഷ് മാവേലിപുത്തൻപുരയുടെയും പ്രാർഥനയോടെ ആരംഭിച്ച ക്രിസ്മസ് പ്രോഗ്രാമിൽ ഉടനീളം കുട്ടികൾ സജീവമായി പങ്കുചേർന്നു.

 

NRI

ഷിക്കാഗോ സെന്‍റ് മേരീസ് ഇടവകയിൽ ക്രിസ്മസിനൊരുക്കമായുള്ള ധ്യാനം വെള്ളിയാഴ്ച മുതൽ

ഷിക്കാഗോ: സെന്‍റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ ക്രിസ്മസിനൊരുക്കമായുള്ള ധ്യാനത്തിന് പ്രശസ്ത വാഗ്മിയും കപ്പൂച്ചിൻ സഭാംഗവുമായ ഫാ. ജോസഫ് പുത്തൻപുരയ്ക്കൽ നേതൃത്വം നൽകും.

നർമത്തിൽ ചാലിച്ച പ്രഭാക്ഷണങ്ങളിലൂടെ ജനഹൃദയം കീഴടക്കി, കാപ്പിപ്പൊടിയാച്ചൻ എന്ന പേരിൽ പ്രസിദ്ധനായ ജോസഫച്ചൻ നേതൃത്വം നിലക്കുന്ന ധ്യാനം ആരംഭിക്കുന്നത് വെള്ളിയാഴ്ച വൈകുന്നേരം ആറിനുള്ള ദിവ്യബലിയോടെയാണ്.

ദിവ്യബലിയെ തുടർന്ന് ഒമ്പത് വരെ ധ്യാന പ്രസംഗം ഉണ്ടായിരിക്കും. ശനിയാഴ്ച രാവിലെ പത്തിനുള്ള ദിവ്യബലിയോടെ ആരംഭിച്ച് വൈകുന്നേരം അഞ്ചിന് അവസാനിക്കത്തക്കവിധത്തിലാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്.

ഞായറാഴ്ച രാവിലെ പത്തിനുള്ള ദിവ്യബലിയോടെ ആരംഭിച്ച് വൈകുന്നേരം അഞ്ചിന് ധ്യാനം സമാപിക്കും. കുമ്പസാരിക്കുവാനുള്ള അവസരം ധ്യാനത്തിന്‍റെ വിവിധ ദിനങ്ങളിൽ ഉണ്ടായിരിക്കും.

പുൽക്കൂട്ടിൽ പിറന്ന ഉണ്ണിയേശുവിനെ സ്വീകരിക്കുവാൻ ഒരുങ്ങുന്ന അവസരത്തിൽ ഈ ധ്യാനത്തിൽ പങ്കെടുത്ത് അനുഗ്രഹങ്ങൾ പ്രാപിക്കുവാനായി ഏവരെയും ക്ഷണിക്കുന്നതായി വികാരി ഫാ. സിജു മുടക്കോടിയിൽ അറിയിച്ചു.

ഫാ. സിജു മുടക്കോടിയിലിനൊപ്പം അസി. വികാരി ഫാ. അനീഷ് മാവേലിപുത്തൻപുര, സെക്രട്ടറി സിസ്റ്റർ ശാലോം, കൈക്കാരന്മാരായ സാബു കട്ടപ്പുറം, ബിനു പൂത്തുറയിൽ, ലൂക്കാച്ചൻ പൂഴിക്കുന്നേൽ, ജോർജ് മറ്റത്തിപ്പറമ്പിൽ, നിബിൻ വെട്ടിക്കാട്ട്, പാരിഷ് കൗൺസിൽ സെക്രട്ടറി സണ്ണി മേലേടം, ട്രഷറർ ജെയിംസ് മന്നാകുളത്തിൽ എന്നിവർ ധ്യാനത്തിന്‍റെ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകും.

NRI

അപു ജോൺ ജോസഫിന് ഷിക്കാഗോയിൽ സ്വീകരണം

ഷിക്കാഗോ: കേരള കോണ്‍ഗ്രസ് സംസ്ഥാന കോ-ഓർഡിനേറ്റർ അപു ജോണ്‍ ജോസഫിന് പ്രവാസി കേരള കോണ്‍ഗ്രസിന്‍റെ നേതൃത്വത്തിൽ ഷിക്കാഗോയിൽ സ്വീകരണം നൽകി. കേരളത്തിന്‍റെ വികസനത്തിനും പുരോഗതിക്കും വിദേശമലയാളികൾ രംഗത്തുവരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

കേരളത്തിന്‍റെ നട്ടെല്ലായിരുന്ന കാർഷികമേഖലയുടെ നഷ്ടപ്രതാപം വീണ്ടെടുക്കാൻ പ്രവാസികൾ വെൻച്വർ ക്യാപിറ്റലിസ്റ്റുകളായി കേരളത്തിലെ കാർഷികമേഖലയിൽ പുതിയ സംരംഭങ്ങൾക്ക് മുതൽമുടക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സണ്ണി വള്ളിക്കളം അധ്യക്ഷത വഹിച്ചു. മാത്യു തട്ടാമറ്റം, രാജു മാനുങ്കൽ, ബെന്നി കോട്ടപ്പുറം, ബിജു കിഴക്കേക്കുറ്റ്, ഷിബു മുളയാനിക്കുന്നേൽ, ജെയ്ബു കുളങ്ങര, ജോർജ് പണിക്കർ, പ്രവീണ്‍ തോമസ്, സൂസൻ ദാനിയേൽ, ബിനു കൈതക്കത്തൊട്ടിയിൽ, സോയി കുഴിപറന്പിൽ എന്നിവർ പ്രസംഗിച്ചു.

Latest News

Corehub Up